ജ്യോതിഷപഠനം 4



  1. ജ്യോതിശാസ്ത്രത്തെ വിഭജിച്ചിരിക്കുന്നത് 
  2. ജ്യോതിശാസ്ത്രത്തിന്‍റെ അംഗങ്ങള്‍ 
  3. ഗണിതസ്കന്ധം, സംഹിതാ സ്കന്ധം, ഹോരാസ്കന്ധം 
  4. സംഹിതാസ്കന്ധം 
  5. പ്രമാണഭാഗം, ഫലഭാഗം 
  6. വേദത്തിന്‍റെ അംഗങ്ങള്‍ 
  7. വേദത്തിന്‍റെ അംഗങ്ങള്‍ വിശദീകരണം 
  8. ജ്യോതിഷം വേദത്തിന്‍റെ കണ്ണുകള്‍ 
  9. ജ്യോതിഷക്കാരനായി ഭാവിക്കുകയുള്ളു 
  10. ജ്യോതിഷഫലം പറയുന്നതില്‍ പിശക് വരുന്നതല്ല 
  11. ജാതകഫലം പറയുവാന്‍ യോഗ്യനായിത്തീരും 
  12. ഗ്രഹങ്ങളുടെ ഗണിതങ്ങള്‍ ഏവ? 
  13. ഗ്രഹങ്ങളുടെ യുദ്ധം 
  14. അഞ്ചു സിദ്ധാന്തങ്ങള്‍ ഏവ? 
  15. ജ്യോതിഷി മന്ത്രസിദ്ധിയുള്ളവനായിരിക്കണം 
  16. ജ്യോതിശ്ശാസ്ത്രം ഉപദേശിക്കാന്‍ ആരംഭിക്കേണ്ടതാണ് 
  17. ജ്യോതിശ്ശാസ്ത്രവും വിധിപോലെ അഭ്യസിക്കുന്നതായാല്‍ സഫലമായിത്തന്നെ തീരുന്നതാണ് 
  18. ജന്മലഗ്നംപോലെത്തന്നെ പ്രഷ്ടാവിന്‍റെ പ്രശ്നസമയത്തെ ആരൂഢരാശിക്കും ലഗ്നരാശിക്കും പ്രാമാണ്യമുണ്ടെന്നു പ്രാധാന്യമുണ്ട് 
  19. ജ്യോതിഷക്കാരൻ ദിവസേന ചെയ്യേണ്ടുന്ന കർമ്മത്തെ പറയുന്നു 
  20. ജ്യോതിഷക്കാരന്റെ സമീപത്തിൽ ആരെങ്കിലും വരുന്നതു കണ്ടാൽ 
  21. ദൈവജ്ഞന്റെ സമീപത്തു ചെന്ന് എന്തെങ്കിലും ഒരു കാഴ്ചദ്രവ്യം കൊടുത്ത് ആഗ്രഹത്തെ പറയണം 
  22. ദൈവജ്ഞനോടു വിധിപ്രകാരം ആവശ്യപ്പെടാതെ ഫലം പറഞ്ഞുപോകരുത് 
  23. ഫലം അറിയണം എന്നുള്ള മോഹംകൊണ്ടു ജ്യോതിഷക്കാരന്റെ അടുക്കെ വന്നവൻ 
  24. രാശികളിൽവെച്ച് ഏതൊരു രാശിയിൽ സ്ഥിതിചെയ്തിട്ടാണോ പ്രഷ്ടാവ് പ്രശ്നം ചോദിക്കുന്നത് (ആരൂഢം) 
  25. പൃച്ഛകൻ ദൈവജ്ഞനോടു തന്റെ ആവശ്യത്തെ പറയുമ്പോൾ ദൈവജ്ഞൻ സമയം മുതലായവയെ മനസ്സുവച്ചറിയണം 
  26. ഫലം പറയുന്നതിനുള്ള ക്രമം 
  27. പൃച്ഛകൻ ദൈവജ്ഞനെ കണ്ടു കാര്യം പറയുമ്പോൾ 
  28. പൃച്ഛാസമയത്ത് ദൈവജ്ഞനു സമാധാനമുണ്ടായിരിക്കണം 
  29. പ്രശ്നമുഹൂർത്തിലെ ശുഭാശുഭത്തെ പറയുന്നു 
  30. ശുഭസ്ഥലങ്ങളിൽവച്ചു പൃച്ഛകൻ ദൈവജ്ഞനോട്‌ ആഗ്രഹത്തെ പറയുകയാണെങ്കിൽ ആഗ്രഹനിവൃത്തി വരുമെന്നു നിശ്ചയമായും പറയണം 
  31. ദൈവജ്ഞൻ പ്രശ്നം നടത്താൻ പാടില്ലാത്ത സ്ഥലങ്ങൾ                                                    ശ്വാസപരീക്ഷണം 
  32. ദൈവജ്ഞൻ ദിവസവും രാവിലെ എഴുന്നേറ്റ് ശ്വാസഗതി പരീക്ഷിക്കണം 
  33. ശ്വാസഗതിയുടെ സാമാന്യലക്ഷണമാണ് പറയുന്നത് 
  34. അവരവരുടെ വാരങ്ങളിൽ അവരവർക്കു വിധിക്കപ്പെട്ട രീതിയിൽ ശ്വാസസഞ്ചാരമുണ്ടായാൽ / ശ്വാസം വിപരീതമായി സഞ്ചരിച്ചാൽ 
  35. ആഴ്ചക്രമം അനുസരിച്ചുള്ള ശ്വാസഗതിയുടെ ഫലഭേദങ്ങളെയാണ് പറയുന്നത് 
  36. ശ്വാസഗതികൊണ്ട് പഞ്ചഭൂതങ്ങളെ കണ്ടുപിടിക്കാം 
  37. വെളുത്ത പ്രതിപദത്തുന്നാൾ ഇടത്തെ നാസികയിൽക്കൂടി ഭൂമിഭൂതമായ / ജലഭൂതമായ ശ്വാസം ഉണ്ടായാൽ 
  38. ശ്വാസം അഗ്നിഭൂതമായാൽ / വായുഭൂതമാണെങ്കിൽ / ആകാശഭൂതമായാൽ 
  39. ശ്വാസം അറിഞ്ഞ് നഷ്ടദ്രവ്യം ഇരിക്കുന്ന സ്ഥാനം പറയേണ്ടതാണ് 
  40. ഭൂമിരൂപമായോ ജലരൂപമായോ ഇരിക്കുന്ന ശ്വാസം ഏതൊരുഭാഗത്തുകൂടിയാണ് സഞ്ചരിക്കുന്നത് 
  41. ഇഡ, പിംഗല, സുഷുമ്ന 
  42. ശ്വാസം ഇടത്തെ നാഡിയിൽകൂടി പുറപ്പെടുന്ന സമയം നോക്കിവേണം ഏതെങ്കിലും കാര്യസാദ്ധ്യത്തിനായി എവിടെ എങ്കിലും പുറപ്പെടേണ്ടത് 
  43. രോഗം ശമിച്ചു അവൾ / അവൻ  ദീർഘായുസ്സായി ഭവിക്കുമെന്നും പറയണം 
  44. വെളുത്ത പക്ഷത്തിലെ തിങ്കൾ ബുധൻ വ്യാഴം വെള്ളി എന്നീ ആഴ്ചകളിൽ ഇടതുവശം സഞ്ചരിക്കുന്ന വായു ഏറ്റവും ശുഭപ്രദമാണ് 
  45. ശ്വാസം ഇടതുവശമുള്ളപ്പോൾ വീട്ടിൽനിന്നും പുറപ്പെട്ട് ശ്വാസം വലതുവശമായി സഞ്ചരിക്കുന്ന സമയം നോക്കി 
  46. രണ്ടുപേർ തമ്മിൽ മത്സരരൂപമായി എതിരിട്ടു പ്രവർത്തിക്കുന്ന എവിടേയും ഈ ന്യായം ഗ്രാഹ്യമാകുന്നു 
  47. ഇടതുവശത്ത് ശ്വാസസഞ്ചാരമുള്ളപ്പോൾ പ്രഷ്ടാവ് വലതുഭാഗത്തുനിന്നു ചോദിക്കയും വലതുവശം ശ്വാസസഞ്ചാരമുള്ളപ്പോൾ ഇടതുവശം നിന്നു ചോദിക്കയും ചെയ്‌താൽ 
  48. ശ്വാസം അകത്തേക്കു പ്രവേശിക്കുമ്പോൾ / അകത്തേയ്ക്കു പ്രവേശിച്ച ശ്വാസം പ്രവേശിച്ച നാഡിയിൽകൂടിത്തന്നെ പുറത്തേക്കു പുറപ്പെടുകയാണെങ്കിൽ 
  49. രോഗി സ്ത്രീയോ പുരുഷനോ ആരായാലും ശ്വാസമുള്ള ഭാഗത്തുനിന്നു 
  50. പൃച്ഛകൻ ഇടത്തോ വലത്തോ ശ്വാസമുള്ള ഭാഗത്തോ ഇല്ലാത്ത ഭാഗത്തോ എവിടെനിന്നു ചോദിച്ചാലും 
  51. പ്രശ്നത്തിനു വിഷയമായ ആഗ്രഹമെല്ലാം സാധിക്കുമെന്നു പറയണം 
  52. ദൂതനും ദൈവജ്ഞനും പ്രഷ്ടാവിന്റെ ഗുണദോഷനിരൂപണത്തിൽ പ്രതിപുരുഷന്മാരുമാകുന്നു 
  53. ജ്യോതിഷക്കാരൻ ഒരു ഗർഭിണിയെ കണ്ടാലുടനെ ശ്വാസപരീക്ഷചെയ്തു പ്രജയുടെ (കുട്ടിയുടെ) സ്ത്രീപുരുഷഭേദം അറിയാവുന്നതാണ് 
  54. ഒരു ഗർഭിണി ദൈവജ്ഞനോട്‌ എന്റെ ഗർഭത്തിലുള്ള പ്രജ സ്ത്രീയോ പുരുഷനോ എന്നിങ്ങനെ ചോദിച്ചാൽ 
  55. ഗർഭിണിയുടെ ചോദ്യസമയം ശ്വാസം ആകാശരൂപമാണെങ്കിൽ ഗർഭം അലസിപ്പോകുമെന്നും 
  56. കാര്യം വളരെ അസാദ്ധ്യമായിരുന്നാലും പ്രയാസം കൂടാതെ സാധിപ്പാൻ ഇടവരുന്നതാണ് 
  57. തന്റെ നേരെ ശത്രു യുദ്ധത്തിനോ മറ്റോ വരുമോ എന്നു ചോദിച്ചാൽ 
  58. അങ്കയുദ്ധത്തിൽ ജയമാണോ തോൽവിയാണോ ഉണ്ടാകുന്നത് എന്നു ദൈവജ്ഞനോടു ചോദിക്കുമ്പോൾ 
  59. യുദ്ധത്തിനൊരുങ്ങുന്നതും യാത്രതിരിക്കുന്നതും കളരിയിൽ പ്രവേശിക്കുന്നതും ഇടതുഭാഗത്തുകൂടി ശ്വാസസഞ്ചാരമുള്ള സമയമാണ് വേണ്ടത്                                                                                                                                           സപർശനം 
  60. പൃച്ഛകൻ ദൈവജ്ഞനോട് അഭീഷ്ടകാര്യത്തെക്കുറിച്ച് ചോദിക്കുമ്പോൾ തന്റെ മാറിടത്തിലോ സ്വർണ്ണം കണ്ണാടി മുതലായ ഉത്തമപദാർത്ഥങ്ങളിലോ സ്പർശിക്കുന്നുവെങ്കിൽ / ഉലക്ക, മുറം മുതലായ അനിഷ്ടപദാർത്ഥങ്ങളെ സ്പർശിച്ചുകൊണ്ടു ചോദിക്കുന്നുവെങ്കിൽ 
  61. പ്രഷ്ടാവ് ദൈവജ്ഞനോടു ചോദിക്കുന്ന സമയം 
  62. ദിക്കുകളിലെ യോനികല്പനയെ പറയുന്നു 
  63. അവയവങ്ങളിലെ യോനികല്പനയെ പറയുന്നു 
  64. കിഴക്കേ ദിക്കിൽ നിന്നു ധ്വജയോനിസ്ഥാനമായ മൂർദ്ധാവിൽ / സിംഹയോനിസ്ഥാനമായ മുഖത്തു / വൃഷയോനിസ്ഥാനമായ കഴുത്തിൽ / ഗജയോനിസ്ഥാനമായ ഹൃദയത്തിൽ സ്പർശിച്ചാൽ 
  65. സിംഹയോനിയുടെ സ്ഥാനമായ മുഖത്തു / വൃഷയോനിയുടെ സ്ഥാനമായ കഴുത്തിൽ / ഗജയോനിസ്ഥാനമായ ഹൃദയത്തിൽ / കേതുയോനിസ്ഥാനമായ മൂർദ്ധാവിൽ സ്പർശിച്ചാൽ 
  66. വൃഷയോനിദിക്കായ പടിഞ്ഞാറുനിന്നു വൃഷിയോനിസ്ഥാനമായ കണ്ഠത്തെ / ഗജയോനിയുടെ സ്ഥാനമായ ഹൃദയത്തിൽ / ധ്വജയോനിയുടെ സ്ഥാനമായ മൂർദ്ധ്വാവിൽ / സിംഹയോനിയുടെ സ്ഥാനമായ മുഖത്തിൽ സ്പർശിച്ചാൽ 
  67. ഗജദിക്കായ വടക്കുനിന്നു ചോദിക്കയും അപ്പോൾ ഗജയോനിസ്ഥാനമായ ഹൃദയത്തിൽ / ധ്വജയോനിസ്ഥാനമായ മൂർദ്ധാവിൽ / സിംഹയോനിസ്ഥാനമായ മുഖത്തു / വൃഷയോനിസ്ഥാനമായ കഴുത്തിൽ സ്പർശിക്കയാണെങ്കിൽ 
  68. ധൂമയോനിദിക്കായ അഗ്നികോണിൽ നിന്നു ചോദിക്കുമ്പോൾ ധൂമയോനിസ്ഥാനമായ മൂക്കിൽ / ശ്വയോനിസ്ഥാനമായ ചെവികളേയും കണ്ണുകളേയും / ഖരയോനിസ്ഥാനമായ കൈകളിൽ / കാകയോനിസ്ഥാനമായ കാലുകളിൽ സ്പർശിക്കുന്നെങ്കിൽ 
  69. പ്രഷ്ടാവ് ശ്വയോനിദിക്കായ നിര്യതികോണിൽനിന്ന് ചോദിക്കയും അപ്പോൾ ശ്വയോനിസ്ഥാനമായ ചെവി, കണ്ണ്, ഇതുകളെ / ഖരയോനിസ്ഥാനമായ കൈകളെ / കാകയോനിസ്ഥാനമായ കാലുകളെ / ധൂമയോനിസ്ഥാനമായ മൂക്കിൽ സ്പർശിച്ചാൽ 
  70. ഖരയോനിദിക്കായ വായുകോണിൽ നിന്നു ചോദിക്കയും അപ്പോൾ ഖരയോനിസ്ഥാനമായ കയ്യിൽ സ്പർശിക്കയും / കാകയോനിസ്ഥാനമായ കാലിൽ / ധൂമയോനിസ്ഥാനമായ മൂക്കിൽ / ശ്വയോനിസ്ഥാനമായ ചെവി, കണ്ണ് ഇതുകളെ സ്പർശിക്കുന്നുവെങ്കിൽ  
  71. പ്രഷ്ടാവ് കാകയോനിദിക്കായ ഈശാനകോണിൽ നിന്ന് കാകയോനിസ്ഥാനമായ കാലിൽ / ധൂമയോനിസ്ഥാനമായ മൂക്കിൽ / ശ്വയോനിസ്ഥാനമായ ചെവി കണ്ണ് / ഖരയോനിസ്ഥാനമായ കയ്യിൽ സ്പർശിച്ചാൽ 
  72. സ്പർശനലക്ഷണം പറയുമ്പോൾ ശ്രദ്ധിക്കണം 
  73. പ്രഷ്ടാവ് വഴിയിൽവച്ചനുഭവിച്ച ഒരു ഫലത്തെ പറയണം 
  74. പ്രഷ്ടാവു വീട്ടിൽ നിന്നു പുറപ്പെട്ടപ്പോൾ വഴിയിൽവച്ചു ചണ്ഡാലസമൂഹത്തേയോ, ശൂദ്രവർഗ്ഗത്തിപ്പെട്ടവരെയോയാണ് ആദ്യമായി കണ്ടതെന്നു പറയണം 
  75. വഴിയിൽവച്ചു ബ്രാഹ്മണരെ കണ്ടിരിക്കുമെന്നു പറയണം  
  76. ശകുനം വരുന്നവരുടെ വസ്ത്രാഭരണാദി സകല ലക്ഷണങ്ങളേയും പറയാവുന്നതാണ് 
  77. ശകുനംകണ്ട ബ്രാഹ്മണനോട്‌ ഒരു ചണ്ഡാലൻകൂടി ഉണ്ടായിരുന്നു എന്നു പറയാം 
  78. രാജാവു തന്നെ നേരിട്ടുവന്നുപദ്രവിച്ചു എന്നു പറയണം / ധാതുദ്രവ്യങ്ങൾ നശിച്ചിട്ടുണ്ടെന്നും / മൂലദ്രവ്യങ്ങൾ നശിച്ചിട്ടുണ്ടെന്നും /  ജീവസാധനങ്ങളുടെ നഷ്ടം സംഭവിച്ചു എന്നും പറയണം 
  79. തിങ്കളാഴ്ച ഭക്ഷണം കഴിപ്പാൻ സാധിച്ചിട്ടില്ലെന്നും പറയണം 
  80. കഴിഞ്ഞ ചൊവ്വാഴ്ച ദിവസം പ്രഷ്ടാവ് പാദസ്ഖലനം നിമിത്തം വീണു എന്ന് പറയണം 
  81. കഴിഞ്ഞ ബുധനാഴ്ച പ്രഷ്ടാവിനുണ്ടായിട്ടുള്ള അനുഭവമാണ് പറഞ്ഞിട്ടുള്ളത് 
  82. വ്യാഴാഴ്ച ദിവസം ധനനാശം സംഭവിച്ചുവെന്നു പറയണം 
  83. കഴിഞ്ഞുപോയ അടുത്ത വെള്ളിയാഴ്ച ദിവസം ഇഷ്ടഭാര്യയെ പിരിയേണ്ടിവന്നു എന്നും അന്നു വസ്ത്രനാശം അനുഭവിച്ചു എന്നും പറയണം 
  84. അടുത്തുകഴിഞ്ഞ ശനിയാഴ്ച ദിവസം ഭക്ഷനത്തിനു താമസം ഉണ്ടായി എന്നും ഏതോ ചില ആപത്തുകൾ നേരിട്ടു എന്നും പറയണം 
  85. കഴിഞ്ഞ ശനിയാഴ്ച ദിവസം വഴിയിൽ വച്ച് കാലിന്‌ ഏതോ സുഖക്കേടുണ്ടായി എന്നു പറയണം / സർപ്പത്തിൽ നിന്നു ഭയമുണ്ടായി എന്നു പറയണം 
  86. കഴിഞ്ഞ ചൊവ്വാഴ്ച ദിവസം കല്ലിന്മേൽ കാലുതട്ടി ഉപദ്രവമുണ്ടായി എന്നു പറയണം 
  87. പ്രഷ്ടാരൂഢത്തിന്റെ മൂന്നാം രാശിയിൽ പാപഗ്രഹങ്ങൾ നിന്നാൽ 
  88. അനിഷ്ടഭാവത്തിൽ ഏതൊരു ഗ്രഹം നിൽക്കുന്നുവോ ആ ഗ്രഹത്തിന്റെ കഴിഞ്ഞ ആഴ്ചയിൽ ആ ഗ്രഹത്തിന് ഉചിതമായ ഏതോ ചില ആപത്ത് ഉണ്ടായിട്ടുണ്ടെന്നും പറയണം 
  89. ഇഷ്ടഭാവങ്ങളിൽ നിൽക്കുന്ന ഗ്രഹങ്ങളെ കൊണ്ട് അവർക്ക് പറയപ്പെട്ട ശുഭാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നു പറയണം. ഇതു പ്രശ്നകാലത്തിന് അടുത്തു കഴിഞ്ഞ ഗ്രഹത്തിന്റെ ആഴ്ചയിലായിരിക്കും ഉണ്ടായത് 
  90. പ്രഷ്ടാവ് പുറപ്പെട്ട സമയത്തെ ശകുനത്തെ പറയാം 
  91. വഴിയിൽ വെച്ചു ആന കുതിര / ചകോരം മുതലായ പക്ഷികളേയുമാണ്‌ ശകുനമായി കണ്ടത് എന്ന് പറയണം 
  92. യാത്ര പുറപ്പെട്ടപ്പോൾ മുമ്പേ നേരിട്ടുവന്ന ശകുനങ്ങൾ  
  93. കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് ഈ ദിക്കുകളിൽ സ്ഥിതി ചെയ്തുകൊണ്ടാണ് പൃച്ഛകൻ ചോദിക്കുന്നുവെങ്കിൽ 
  94. പ്രഷ്ടാവ് ദൈവജ്ഞന്റെ തെക്കുഭാഗത്തു നിൽക്കുകയോ തെക്കോട്ടു നോക്കുകയോ പൃച്ഛാസമയത്തു ചെയ്യുന്നു എങ്കിൽ 
  95. ആകാശം വായു അഗ്നി ഈ ഭൂതങ്ങളുടെ വർഗ്ഗങ്ങളിൽ ഉൾപ്പെട്ട അക്ഷരവും ഗണവും പൃച്ഛകൻ പറഞ്ഞ വാക്കിന്റെ ആദ്യമുള്ള അക്ഷരമായി വന്നാൽ അത് അശുഭകരമാകുന്നു 
  96. അക്ഷരങ്ങളെ സ്വരങ്ങളും വർഗ്ഗങ്ങളും ജീവനെന്നും ശരീരമെന്നും അറിയേണ്ടതാണ് 
  97. പ്രഷ്ടാവ് ഉപയോഗിച്ച വാക്കിൽ ആദ്യം ഉപയോഗിച്ച അക്ഷരം അ മുതൽ ഔ വരെയുള്ള സ്വരാക്ഷരങ്ങളിൽ ഏതെങ്കിലും ഒന്നാണെങ്കിൽ / ആദ്യക്ഷരം ക മുതൽ ള വരെയുള്ള ഹല്ലക്ഷരങ്ങളിൽ ഒന്നാണെങ്കിൽ 
  98. വർഗ്ഗാക്ഷരങ്ങൾ ക്ഷ എന്ന അക്ഷരം ഉൾപ്പടെ മുപ്പത്തഞ്ചാണല്ലോ. അവയിൽ ക മുതൽ അയ്യഞ്ച് അക്ഷരം ഓരോ വർഗ്ഗങ്ങളാണ് 
  99. പ്രഷ്ടാവ് ദൈവജ്ഞനോട് ആദ്യമായി പറഞ്ഞ വാക്യത്തിന്റെ ആദ്യമുള്ള മൂന്നക്ഷരങ്ങൾ എടുത്ത് അത് ഏതു ഗണമാണെന്നറിഞ്ഞ്  അതുകൊണ്ട് ഫലം പറയുവാനുള്ള ക്രമമാണ് പറയുന്നത് 
  100. പൃച്ഛകൻ ദൈവജ്ഞനോട് പറയുന്ന വാക്കു കേട്ടാൽ സന്തോഷകരമായോ ശുഭസൂചകമായോ ഇരിക്കണം 
  101. പ്രഷ്ടാവ് പറഞ്ഞവാക്യത്തിന്റെ ആദ്യക്ഷരം കൊണ്ടു ലഗ്നരാശിയുണ്ടാക്കി 
  102. അക്ഷരംകൊണ്ട് ലഗ്നരാശിയെ കണ്ടുപിടിക്കുന്നു 
  103. ദൂതനോ പ്രഷ്ടാവോ ദൈവജ്ഞനോടു കാര്യം പറയുമ്പോൾ ഇടത്തേക്കാൽ മുമ്പിൽ വച്ചാൽ /  വലത്തെക്കാൽ മുമ്പിലാണെങ്കിൽ 
  104. പ്രഷ്ടാവോ ദൂതനോ ഉയർന്ന പ്രദേശത്തു ബലവും ഭംഗിയുമുള്ള പീഠത്തിലിരുന്നു ശരീരത്തിനു വളവും മറ്റും കൂടാതെ ദൈവജ്ഞന്റെ നേരേനോക്കിയിരുന്നു കാര്യം പറയുകയാണെങ്കിൽ 
  105.  പ്രഷ്ടാവ് ദൈവജ്ഞനോട്‌ കാര്യം പറഞ്ഞുകൊണ്ടിരിക്കുന്ന സ്ഥാനത്തുനിന്നു എഴുന്നേറ്റാലും നില്ക്കയാണെങ്കിലും 
  106. പ്രഷ്ടാവ് ദൈവജ്ഞൻ കാണത്തക്ക സ്ഥലത്ത് വന്നിട്ട് ഓരോ സ്ഥലത്ത് മടങ്ങി നിന്നു നിന്നു വരികയാണെങ്കിൽ 
  107. പ്രഷ്ടാവ് ദൈവജ്ഞനോട്‌ കാര്യം പറയുന്ന സമയം മറ്റൊരാൾ അവരുടെ മദ്ധ്യേകൂടി കടന്നു പോകുന്നുവെങ്കിൽ 
  108. പ്രഷ്ടാവ് കൈകളെ കുടഞ്ഞുകൊണ്ടോ മർദ്ദിച്ചുകൊണ്ടോ മുഖത്തെ പിൻതിരിച്ചുകൊണ്ടോ യാതൊന്നിനെപ്പറ്റി പറയുന്നുവോ  
  109. പ്രഷ്ടാവ് ദൈവജ്ഞനോട്‌ കാര്യം പറയുമ്പോൾ തന്റെ ശരീരത്തിലോ മറ്റുവല്ല പദാർത്ഥങ്ങളിലോ ഉറക്കെ അടിച്ചാൽ 
  110. പൃച്ഛകൻ പൃച്ഛാസമയത്തിങ്കൽ 
  111. പ്രഷ്ടാവ് ദൈവജ്ഞനോട്‌ കാര്യം പറയുമ്പോൾ 
  112. ദൂതദൈവജ്ഞസംവാദകാലം അവരിൽ ആരോ കൈയിൽ 
  113. പ്രഷ്ടാവിനു കോപം തളർച്ച മുതലായ കാരണങ്ങളാൽ ദുഃഖത്തിനു വല്ലായ്മയുണ്ടെങ്കിലും 
  114. ദൂതന് സൗന്ദര്യം വംശശുദ്ധി മര്യാദ ആരോഗ്യം സന്തോഷം മുതലായ ഗുണങ്ങളുണ്ടെങ്കിൽ 
  115. പ്രഷ്ടാവ് കണ്ണുകൾ നല്ലപോലെ തുറന്ന് ദൈവജ്ഞനിലല്ലാതെ മറ്റു വല്ല പദാർത്ഥങ്ങളിലും ദൃഷ്ടി പതിപ്പിക്കുന്നുവെങ്കിൽ 
  116. പ്രഷ്ടാവ് ദൈവജ്ഞനോട്‌ കാര്യം പറയുമ്പോൾ നനഞ്ഞോ കീറിയോ 
  117. പൃച്ഛകൻ പൃച്ഛാസമയത്തിങ്കൽ മംഗളദ്രവ്യങ്ങളെന്തെങ്കിലും കയ്യിലെടുത്തുകൊണ്ടുവന്നാൽ 
  118. പ്രഷ്ടാവ് ദൈവജ്ഞന്റെ അടുക്കൽ ചെന്ന് കാര്യം പറയുന്നത് "ബാലാന്നവർജ്ജ്യതാരാസു" ഇത്യാദി വചന പ്രകാരം നിഷിദ്ധ കാലങ്ങളിൽ ആകരുത് 
  119. പൃച്ഛയുടെ സമയം ദേശം വായു മുതലായവ അശുഭങ്ങളാണെങ്കിൽ പ്രശ്നത്തിനു വിഷയമായ സംഗതി സാധിക്കയില്ല 
  120. പ്രഷ്ടാവ് ദൈവജ്ഞനെ കണ്ടു കാര്യം പറയുമ്പോൾ ദൈവഗത്യാ മറ്റാരെങ്കിലും എന്തെങ്കിലും പറയുകയോ 
  121. പ്രഷ്ടാവ് ഒരു കാര്യത്തെക്കുറിച്ച് ദൈവജ്ഞനോടു ചോദിക്കുമ്പോൾ അക്കാര്യസാദ്ധ്യത്തിനുതകുന്ന പദാർത്ഥങ്ങളെ കാണുകയാണെങ്കിൽ 
  122. പ്രഷ്ടാവ് വിവാഹകാര്യത്തെക്കുറിച്ച് ദൈവജ്ഞനോടു ചോദിക്കുമ്പോൾ 
  123. വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോൾ പ്രഷ്ടാവോ അല്ലെങ്കിൽ മറ്റൊരാളോ കൈവിരൽ ഏതോ ദ്വാരങ്ങളിൽ ഇടുന്നതായി കണ്ടാൽ 
  124. സന്താനം സിദ്ധിക്കുമോ എന്നിങ്ങനെ ദൈവജ്ഞനോട്‌ ചോദിക്കുമ്പോൾ നാരായം മുതലായ എഴുതാനുള്ള സാധനങ്ങൾ 
  125. സന്താനലാഭത്തെക്കുറിച്ച് ചോദിക്കുമ്പോൾ 
  126. ഇപ്പോൾ യുദ്ധത്തിനു പുറപ്പെടുന്നത് ശുഭാവഹമാണോ 
  127. ഇടതു കാൽ ഉറപ്പിച്ച് വച്ച് സ്പഷ്ടമായി തെളിയാത്ത വാക്കുകളോടും കണ്ണുനീരോടും കൂടി ചോദിക്കുകയോ 
  128. ഏതെങ്കിലും ഒരു കാര്യത്തെ ഉദ്ദേശിച്ചു പുറപ്പെടുന്ന സമയം സ്വർണ്ണം കായ്കൾ ഇവകളെ കാണുന്നു എങ്കിൽ 
  129. രോഗ വിഷയമായ പ്രശ്നത്തിൽ ജീവനുള്ള വാഹനങ്ങളിൽ കയറി ഇരുന്നുകൊണ്ടോ 
  130. രോഗം ശമിക്കുമോ ഇല്ലയോ എന്ന് ചോദിക്കുമ്പോൾ 
  131. പ്രഷ്ടാവ് ഉദ്ദേശിച്ച യാത്രയുടെ സാദ്ധ്യാസാദ്ധ്യതയെക്കുറിച്ച് ചോദിക്കുമ്പോൾ 
  132. രണ്ടു കക്ഷികളെ തമ്മിൽ പറഞ്ഞു യോജിപ്പിക്കുന്നതിനെക്കുറിച്ച് പ്രഷ്ടാവ് ചോദിക്കുമ്പോൾ 
  133. ദൂത ദൈവജ്ഞ സംവാദ സമയം അയ്യോ അയ്യോ എന്നിങ്ങനെയുള്ള സങ്കട ശബ്ദങ്ങളും 
  134. പ്രശ്ന സമയം പൂച്ച ചേര ഊമൻ ഉടുമ്പ് മുതലായ അശുഭ ജന്തുക്കളെ ഇടതുഭാഗത്തുവച്ച് കാണുന്നതും 
  135. പന്നി, ഉടുമ്പ് അഹി മയിൽ മുതലായ ജന്തുക്കളെക്കുറിച്ച് പ്രശ്നസമയം ആരെങ്കിലും പറയുന്നത് ശുഭമാകുന്നു 
  136. പ്രശ്ന സമയം ആന കുതിര കാള മുതലായ ഇഷ്ട ജന്തുക്കളെ കാണുന്നതും 
  137. പ്രശ്ന സമയം വീണാനാദം ഓടക്കുഴൽനാദം മൃദംഗധ്വനി ശംഖനാദം പടഹം പെരുമ്പറ ഇതുകളുടെ ശബ്ദം മംഗലാത്മകങ്ങളായ പാട്ടുകൾ ഇവ കേൾക്കുന്നതും 
  138. ശുഭനിമിത്തങ്ങളാകുന്നു 
  139. പ്രഷ്ടാവ് ദൈവജ്ഞനോട്‌ ഏതൊരു കാര്യത്തെക്കുറിച്ച് ചോദിക്കുന്നുവോ അതിന്റെ നാശത്തെ സൂചിപ്പിക്കുന്ന വല്ല ലക്ഷണങ്ങളോ ശ്രവണങ്ങളോ മറ്റോ ഉണ്ടായാൽ 
  140. പ്രശ്നത്തിനു പുറപ്പെടുന്നത് വ്യാഴത്തിന്റെ കാലഹോരയിലോ അല്ലെങ്കിൽ മുഹൂർത്തവിധി പ്രകാരമുള്ള ശുഭസമയത്തോ ആയിരിക്കണം 
  141. ദൂതദൈവജ്ഞ സംവാദ സമയത്തെ ആശ്രയിച്ച് കണ്ടും കെട്ടും മറ്റും അറിയേണ്ട നിമിത്തങ്ങൾ 
  142. യാത്രപുറപ്പെടുമ്പോൾ വസ്ത്രം വല്ലതിൻമേലും ഉടക്കുകയോ കയ്യിലുള്ള കുട മുതലായ സാധനങ്ങൾ താഴെ വീഴുകയോ ചെയ്യുന്നുവെങ്കിൽ 
  143. ദൈവജ്ഞൻ പ്രശ്നത്തിനായി പുറപ്പെടുമ്പോൾ മറ്റാരെങ്കിലും ദൈവജ്ഞനോട് ഇവിടെ വരിക, അവിടെ നിൽക്കുക, പോകരുത്, ഇങ്ങോട്ട് പ്രവേശിക്കുക, എവിടെ പോകുന്നു എന്നും മറ്റുമുള്ള 
  144. ദൈവജ്ഞൻ പുറപ്പെടുന്ന സമയം കാല് കല്ലിൻമേൽ തട്ടുകയോ ശിരസ്സ് തൂണിൻമേലോ മറ്റോ അടിക്കുകയോ ചെയ്യുന്നുവെങ്കിൽ 
  145. പ്രഷ്ടാവ് കഴിഞ്ഞ ജന്മത്തിൽ ശുഭമോ അശുഭമോ പ്രവർത്തിച്ചിട്ടുള്ളതെന്ന് ദൈവജ്ഞൻ വഴിയിൽ വച്ച് കാണുന്ന നിമിത്തങ്ങളെക്കൊണ്ട് അറിയാവുന്നതാണ് 
  146. ഒരാൾ തനിയേ പോകുമ്പോൾ ഉണ്ടാകുന്ന ശകുന ഫലം തനിക്ക് മാത്രം അനുഭവമാകുന്നു 
  147. ശകുനം ഏത് ദിക്കിൽ വച്ചാണോ സംഭവിക്കുന്നത് ആ ദിക്കിനെ ആശ്രയിച്ച് ഫലംചിന്തിക്കണം 
  148. കിഴക്കേ ദിക്കിൽ രാജാവും അഗ്നി കോണിൽ യുവ രാജാവും തെക്കേ ദിക്കിൽ സേനാനായകനും നിരൃതി കോണിൽ ദൂതനും 
  149. പ്രഷ്ടാവിനാൽ നിയോഗിക്കപ്പെട്ട ദൂതൻ മതം ആശ്രമം ജാതി മുതലായവകൊണ്ട് തന്നോട് സമാനനായിരിക്കണം 
  150. ഹിംസക പദാർത്ഥം, ദുർഗന്ധപദാർത്ഥം, കണ്ണിനും ചെവിക്കും മനസ്സിനും അനിഷ്ടമാണെന്നു തോന്നുന്ന മറ്റു പദാർത്ഥങ്ങളും വഴിയിൽ നേരിട്ട് വരുന്നതായാൽ പ്രഷ്ടാവിനു അനിഷ്ടഫലമാണ് പറയേണ്ടത് 
  151. ദൈവജ്ഞൻ പ്രശ്നത്തിനു പോകുന്ന വഴിയിൽ വച്ചു മുൻപേ പച്ചഇറച്ചി, മദ്യം, തേൻ, നെയ്യ്, വെള്ളമുണ്ട്,  
  152. പക്ഷികളും മൃഗങ്ങളും വലതുവശത്തുകൂടി ഒഴിഞ്ഞുപോകുന്നത് ശുഭമാണ് 
  153. ദൈവജ്ഞന്റെ വലതുവശത്തായി കുറുക്കൻ, കീരി, കടുവ, ചെമ്പോത്ത്, സർപ്പം, പന്നി, ഇതുകൾ പോകുന്നത് ശുഭമാകുന്നു 
  154. ദിക്കുകൾക്ക് ശാന്തയെന്നും ദീപ്തഎന്നും രണ്ടു വിധം നാമം കല്പിക്കുന്നുണ്ട് 
  155. യാത്രപുറപ്പെട്ടാൽ ഒന്നാമതായി ദുശ്ശകുനം കണ്ടാൽ മടങ്ങിവന്ന് ശരീരശുദ്ധി വരുത്തി 11 പ്രാവശ്യം പ്രാണായാമം ചെയ്ത് പുറപ്പെടണം 
  156. ദൂതൻ ദൈവജ്ഞനോട്‌ അഭീഷ്ടം പറഞ്ഞപ്പോഴും അവിടെ നിന്നും പുറപ്പെട്ട സമയവും വഴിയിൽ വച്ചും ആലോചിച്ചറിയേണ്ട പല നിമിത്തങ്ങളും 
  157. ദൈവജ്ഞൻ രോഗിയുടെ വീട്ടിലേയ്ക്ക് കടക്കുമ്പോൾ ആ വാതിലിൽ കൂടി അപ്പോൾ താനെ വേറൊരാൾ പുറത്തേയ്ക്ക് പോകുന്നുവെങ്കിൽ രോഗി മരിച്ചുപോകും   
  158.  ജ്യോതിഷക്കാരൻ പ്രശ്നവിചാരത്തിന്നായികൊണ്ടു രോഗിയുടെ ഗൃഹത്തിന്റെ സമീപം ചെല്ലുമ്പോൾ 
  159. ദൈവജ്ഞൻ രോഗിയുടെ വസതിയിൽ കടക്കുമ്പോൾ വേദാദ്ധ്യയനം ചെയ്യുന്ന ശബ്ദമോ പുണ്യാഹജപമോ 
  160. കട്ടിൽ മുതലായ കിടപ്പുസാധങ്ങളുടെയും കസേര പീഠം മുതലായ ഇരിപ്പുസാധനങ്ങളും പല്ലക്ക് മുതലായ യാനസാധനങ്ങളും ഉപയോഗരീതിക്ക് വിപരീതമായി ഇരിക്കുന്നത് 
  161. ദൈവജ്ഞൻ രോഗിയുടെ ഭവനത്തിൽ കടക്കുമ്പോൾ പാത്രങ്ങളും മറ്റും പെട്ടെന്ന് വീഴുകയോ പൊട്ടുകയോ ചെയ്യുന്നുവെങ്കിൽ 
  162. ദൈവജ്ഞൻ രോഗിയുടെ ഭവനത്തിൽ പ്രവേശിക്കുമ്പോൾ വിളക്ക് കത്തിച്ചുവച്ചിട്ടുണ്ടെങ്കിൽ കാറ്റില്ലാതെ അണഞ്ഞു പോകയും 
  163. ദൈവജ്ഞൻ കുളിച്ചു വെള്ളവസ്ത്രം ഉടുത്ത് ഭസ്മം മുതലായവ ധരിച്ചു കിഴക്കോട്ട് അഭിമുഖമായി സുഖമായി ഇരുന്നുകൊണ്ട് 
  164. ഉദയം മദ്ധ്യഹ്നം ഈ സമയത്തോട്‌ ഏറ്റവും അടുക്കാതെ ഉള്ള സമയം സൂര്യൻ നല്ലപോലെ പ്രകാശിച്ചിരിക്കുമ്പോൾ വേണം പ്രശ്നകർമ്മം ആരംഭിക്കേണ്ടത് 
  165. പ്രശ്നത്തിനുള്ള സാമഗ്രികളിൽവച്ചു ഭസ്മത്തെയാണ്‌ / ദീപമാണ് ആദ്യമായി പ്രശ്നസ്ഥലത്തേക്കു കൊണ്ടുവന്നത് എങ്കിൽ 
  166. ദീപത്തിന്റെ പ്രകാശം മുതലായ ശുഭലക്ഷണങ്ങളെക്കൊണ്ടു ഭാവികാലം ശുഭപ്രദമാണെന്നു പറയണം 
  167. എണ്ണയും തിരിയും ശുദ്ധവും സംപൂർണ്ണവുമായിരിക്കെ വിളക്ക് അണഞ്ഞുപോകുന്നു എങ്കിൽ അശുഭലക്ഷണമാകുന്നു 
  168. വിളക്കിന്റെ ജ്വാല നല്ലവണ്ണവും നീളവുമുള്ളതായി പ്രദക്ഷിണഗതിയായിരുന്നാലും വിറച്ചിലില്ലാതേയും നല്ലപ്രകാശത്തോടു കൂടിയും 
  169. എണ്ണ, തിരി, ജ്വാല എന്നിവയുടെ ഫലങ്ങൾ 
  170. ദീപത്തിന്റെ ജ്വാല കിഴക്കോട്ടു ചരിയുന്നുവെങ്കിൽ 
  171. പ്രശ്നകർമ്മത്തിനുവേണ്ടി സംഗ്രഹിച്ചിട്ടുള്ള ഇല മുതലായ സാധനങ്ങളെ ദൂതൻ കീറിയോ മുറിച്ചോ ഗുളികൻ നിൽക്കുന്ന രാശിദിക്കിലോ പ്രഷ്ടാവിന്റെ കൂറിന്റെ അഷ്ടമരാശിയിലോ ഇടുന്നുവെങ്കിൽ 
  172. രാശിചക്രം എഴുതണം 
  173. രാശിചക്രം എഴുതേണ്ട ക്രമം 
  174. ഭസ്മംകൊണ്ട് രാശിചക്രം എഴുതാൻ പാടില്ലെന്നു ചില ദൈവജ്ഞന്മാർ അഭിപ്രായപ്പെടുന്നുണ്ട്  
  175. രാശിചക്രം എഴുതുന്നത് വലതുവശമായി ഇരിക്കേണ്ടതാണ്. ഇടതുവശമായി ചക്രരേഖ എഴുതരുത് 
  176. രാശിചക്രത്തിന്റെ രേഖ തടിച്ചതാണെങ്കിൽ പ്രഷ്ടാവിനു സുഖവും മെലിഞ്ഞതാണെങ്കിൽ ദുഃഖവും ഫലമാകുന്നു 
  177. രാശിചക്രം എഴുതുമ്പോൾ ആദ്യം വടക്കേ രേഖയാണ് എഴുതുന്നത് എങ്കിൽ ധനലാഭമുണ്ടാകുമെന്നു പറയണം  
  178. രാശിചക്രം എഴുതിയാൽ ഏതൊരു ഭാഗത്താണോ ഭസ്മം അധികം വീണ് ഉയര്ന്നിരിക്കുന്നത്, പ്രഷ്ടാവിന്റെ വാസഭൂമിയുടെ ആ ഭാഗം ഉയർന്നിരിക്കുന്നുവെന്നും 
  179. രാശിചക്രത്തിൽ വെള്ളം വീണു നനഞ്ഞിട്ടുള്ള ഭാഗത്ത് ആ ഭാഗത്തു പറമ്പിൽ  ജലാശയമുണ്ടെന്നു പറയണം 
  180. രാശിചക്രം എഴുതിയതിനുശേഷം തൽകർത്താവിന്റെ സ്പർശനം മുതലായ ചേഷ്ടകളെക്കൊണ്ടും മറ്റും പ്രഷ്ടാവിന്റെ വാസഭൂമിയുടെ ചില ലക്ഷണങ്ങൾ വിചാരിക്കാവുന്നതാണ്‌ 
  181. രാശിചക്രം എഴുതിയിട്ട് അല്പമാത്രം വളർന്നിട്ടുള്ള (ക്ഷൌരം കഴിഞ്ഞ് അല്പകാലമായ) മുഖരോമത്തെ / മൂക്കിന്റെയോ ചെവിയുടെയോ ദ്വാരങ്ങളെ തൊടുന്നു എങ്കിൽ 
  182. രാശിചക്രലേഖന കർത്താവ് അഴിഞ്ഞ തലമുടിയോ മുഖരോമമോ സ്പർശിക്കുന്നുവെങ്കിൽ 
  183. രാശിചക്രം എഴുതിയിട്ട് കക്ഷത്തിലോ ഗുദത്തിലോ തൊട്ടാൽ പൃച്ഛകഭവനത്തിലുള്ള ജലാശയങ്ങളിലെ വെള്ളം ചീത്തയാണെന്നു പറയണം 
  184. കാലിന്റെ മുട്ടു മുതലായ അസ്ഥിപ്രധാനമായ അവയവങ്ങളിൽ / പൊക്കിൾ മുതലായ കുഴിയുള്ള അവയവങ്ങളിൽ തൊട്ടാൽ 
  185. രാശിചക്രം എഴുതിയതിന്റെ ശേഷം ദൈവജ്ഞൻ തന്റെ പുറകുവശം നട്ടെല്ലിന്റെ ഭാഗത്തു തൊട്ടുവെങ്കിൽ 
  186. വില്ലും ധരിച്ചുകൊണ്ട് ആരോ വരുന്നുവെങ്കിൽ അയാൾ ഏതൊരു ദിക്കിൽനിന്നുവരുന്നുവോ ആ ദിക്കിൽ ശാസ്താവിന്റെ ക്ഷേത്രമുണ്ടെന്നു പറയണം 
  187. രാശിചക്രപൂജ 
  188. ശ്രീപരമശിവനെ (ദക്ഷിണാമൂർത്തിയെ) ഞാൻ സ്തുതിക്കുന്നു 
  189. രാശിപൂജ / ഗ്രഹപൂജ 
  190. രാശിയിൽ വയ്പിക്കാനുള്ള സ്വർണ്ണപണം വെള്ളംകൊണ്ടു കഴുകി അതിന്മേൽ ചന്ദനം ചാർത്തി 
  191. അഷ്ടമംഗലകർമ്മം ആരംഭിക്കണം 
  192. നൂറ്റെട്ടു (108) കവിടി എണ്ണി 
  193. കവിടികളെ ആചാരമനുസരിച്ച് സപർശിച്ചുകൊണ്ടു 
  194. കവിടികളെ ജ്യോതിഷി തലോടണം 
  195. സ്വർണ്ണത്തെ കൊടുക്കണം 
  196. സ്വർണ്ണം രാശിചക്രത്തിലെ ഏതെങ്കിലും രാശിയിൽ വയ്ക്കാം എന്ന് പറയണം 
  197. കവിടികളെ തെക്കുവടക്കു ഭാഗത്തായി മൂന്നു ഭാഗമാക്കി ഭാഗിച്ചു വയ്ക്കണം 
  198. അഷ്ടമംഗല സംഖ്യ 
  199. ഫലം ക്രമേണ പറഞ്ഞുകൊള്ളണം 
  200. അഷ്ടമംഗല പ്രശ്നക്രമം 
  201. പ്രശ്നവിഷയമായ പൂജയ്ക്ക് ഉപയോഗിക്കുന്ന പുഷ്പങ്ങൾ 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.